2010, ജനുവരി 9, ശനിയാഴ്‌ച

ഉണ്ണിക്കുട്ടനും മനൊരമയും

“അച്ഛാ , ആച്ഛാ“
“എന്താടാ“
“മനൊരമക്കെന്തിന്റെ സൂക്കേടാ............”
“എന്തു പറ്റീടാ?”
“അതെയ്, ഞാന്‍ ചോദിക്കട്ടേ അച്ച“
“ചോദിക്ക്“
“അച്ഛനിഷ്ടമില്ലാത്ത ഒരിടത്ത് ,അച്ഛന്‍ ജൊലിക്കു നില്‍ക്കുമൊ?”
“ഇല്ല “
“അച്ഛനിഷ്ടമില്ലാറ്ത്ത ഒരുത്തനുമായി അച്ഛന്‍ കൂട്ടു കൂടുമൊ?“
“ഇല്ലാ“
“പിന്നെന്തിനാണു മനൊരമ രാവിലെ തന്നെ കരയുന്നതു“
“കരയുന്നൊ?,  ആരു എവിടെ കരഞ്ഞു?”

“അച്ഛന്‍ മനൊരമ കണ്ടില്ലെ ?ഫ്രണ്ടില്‍ത്തന്നെ മനൊജ് സി.പി.എമില്‍ നിന്നും രാജി വച്ച വാര്‍ത്ത കണ്ടൊ?“

“അതിനെന്താട“
“അതെയ്,ഇതെ പൊലെ വന്നാല്‍, ഒരാള്‍ മനൊരമയില്‍ നിന്നും രാജി വൈക്കില്ലെ“
“എതു പൊലെ ?”
“ഒരാള്‍ക്കു മനോരമയില്‍ വിശ്വാസമില്ലെങ്കില്‍ അയാള്‍ പത്രം നിറുത്തും,ശരിയല്ലെ?”
“അതുപൊലെ സി പി എമ്മില്‍ വിശ്വാസമില്ലെങ്കില്‍ , സി പി എമ്മില്‍ നിന്നും രാജി വൈക്കും, അതു ചിലപ്പൊ എം പി യാകും, മുന്‍ എം പിയാകും”

“അതെ, അതാണല്ലൊ വേണ്ടതു“
“പിന്നെന്തിനാ മനൊരമ വലിയ പ്രശ്നമാക്കുന്നതു“
“ഹതാണോ,അതു പിന്നെ മോനെ, മനോരമക്കൊരു നേര്‍ച്ചയുണ്ട്,
ദിവസവും നാലു വീതം അന്റി മാര്‍ക്സിസ്റ്റ് വാര്‍ത ഇടാമെന്നു“
“അപ്പൊ വാര്‍തയൊന്നും കിട്ടിയില്ലെങ്കിലൊ അച്ഛാ“
“അന്നെരം, ഒരു പാടു റിപ്പോര്‍ട്ടര്‍മാര്‍ക്കു ശംബളം കൊടുക്കുന്നുണ്ടല്ലൊ,  അവര്‍ എന്തെങ്കിലും..................”
“ഓ അതു ശരി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ