2009, ഡിസംബർ 17, വ്യാഴാഴ്‌ച

ഉണ്ണിക്കുട്ടനും പത്രങ്ങ(ചാനലുക) ളും. (ഉണ്ണിക്കുട്ടന്‍ കേട്ട കഥ.)

ഉണ്ണിക്കുട്ടന്റെ അമ്മ : ദൈവമേ,അരിക്കൊക്കെ ഇപ്പൊ എന്താ  വില (നെടുവീര്‍പ്പിടുന്നു)
പത്രങ്ങള്‍(ചാനലുകളും) : തടിയന്ടവിടെ നസീര്‍ പി ഡി പിക്കാരനാണ് / ആകും /ആവണം / ആയേക്കും 
ഉണ്ണിയുടെ അമ്മ : ഈശ്വര!! സവാലക്ക് തീ  പിടിച്ച  വില 
പത്രങ്ങള്‍(ചാനലുകളും) : ഈ നസീര്‍ ആണ് ബസിനു തീ വച്ചതത്രേ! 
                           (ഇനിമുതല്‍ ഉ അ എന്നും പ ച എന്നും മാത്രമേ പറയു.)
U A : പച്ചക്കറി കിട്ടാനില്ല.
പ ച : നസീര്‍ കണ്ണൂര്‍കാരനാണ് 
ഉ അ : ഗ്യാസ് കണ്ട നാള്‍ മറന്നു 
പ ച : നസീര്‍ സൂഫിയ മഹ്ടനിയുടെ വീട്ടില്‍ പോകാരുണ്ടത്രേ!!!!!!!! 

ഉ അ : പരിപ്പ്  ചന്തയില്‍ വരുന്നത് പോലുമില്ല. 
പ ച : മഹ്ടനിയും തടിയന്ടവിടെ നസീറും ഉച്ചക്ക് കോഴി ബിരിയാണിയാണ് കഴിക്കാറ് 
ഉ അ : എനിക്ക് മനസ്സിലാകാത്തത് ഇവിടെ തേങ്ങക്ക് വിലയില്ല, വെളിച്ചെണ്ണക്ക് വിലയില്ല ,എന്നാല്‍ സോപിനാനെങ്കില്‍ വില കൂടിക്കൊന്ടെയിരിക്കുകയാണ് 
പ ച : നസീറും കൂട്ടുകാരും തീവ്രവാദികളെ റിക്രൂട ചെയ്തിരുന്നു 
ഉ അ : ഈശ്വര, എങ്ങനെ ഇനി ജീവിക്കും ഈ നാട്ടില്‍ 
പ ച : പറയാതിരിക്കുകയ ഭേദം. ആ വക തീവ്രവാദമല്ലേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ